ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു
ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു
Tuesday, September 29, 2020 1:07 AM IST
തിരുവനന്തപുരം: മനഃശാസ്ത്രജ്ഞനും കൗണ്‍സലിംഗ് വിദഗ്ധനുമായിരുന്ന ഡോ. പി.എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. തിരുവനന്തപുരം പ്ലാംമൂട് ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു മാവേലിക്കര കരിപ്പുഴ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

കേരള സര്‍വകലാശാലയില്‍നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി.

മദ്രാസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സര്‍വവിജ്ഞാനകോശം അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ മനഃശാസ്ത്ര പരിപാടികളുടെ തുടക്കം ഡോ. പി.എം. മാത്യുവിലൂടെയാണ്. മനഃശാസ്ത്രം, ബാലസാഹിത്യം, ചെറുകഥ, നര്‍മം തുടങ്ങിയ ശാഖകളിലായി ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്.


ഭാര്യ: സൂസി മാത്യു, മക്കള്‍: ഡോ. സജ്ജന്‍ (ഒമാന്‍), ഡോ. റേബ(ലണ്ടന്‍), ലോല (ദുബായ്), മരുമക്കള്‍: ഡോ. ബീന, ലാലു വര്‍ഗീസ്, മാമന്‍ സാമുവേല്‍.
പേജ് 8 കാണുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.