സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ കസ്റ്റംസ് കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍  കസ്റ്റംസ് കസ്റ്റഡിയില്‍
Friday, October 2, 2020 1:00 AM IST
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഇടതു സ്വതന്ത്രനായ വാര്‍ഡ് കൗണ്‍സിലറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കൊടുവള്ളി നഗരസഭാ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെയാണ് കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലര്‍ച്ചെ 5.30നാണ് കസ്റ്റംസ് സംഘം കൊടുവള്ളിയിലെ ഫൈസലിന്‍റെ വീട്ടിലെത്തിയത്.

കോഴിക്കോട്ടുനിന്നുള്ള കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും അന്വേഷണസംഘത്തിനൊപ്പമുണ്ടായിരുന്നു. ഇടതുസ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്.

‌നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഫൈസല്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിവരം.

നേരത്തെ പിടിയിലായ കെ.ടി. റമീസിനെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍നിന്ന് ഫൈസലിന്‍റെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് സംഘം കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.