പഞ്ചറൊട്ടിച്ചു കൊടുത്തില്ല; കൂർക്കഞ്ചേരിയിൽ കടയുടമയെ വെടിവച്ചു
പഞ്ചറൊട്ടിച്ചു കൊടുത്തില്ല;  കൂർക്കഞ്ചേരിയിൽ  കടയുടമയെ വെടിവച്ചു
Tuesday, October 20, 2020 1:38 AM IST
തൃശൂർ: കൂർക്കഞ്ചേരിയിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനത്തിൽ കയറി ഉടമയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീക് (28), വലിയാലുക്കൽ മേനോത്തുപറമ്പിൽ സാജുൽ (26), ചിയ്യാരം ആക്കാട് ഡിറ്റ് ബാബു (26) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൂർക്കഞ്ചേരി കിണർ സ്റ്റോപ്പിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനം നടത്തുന്ന പാലക്കാട് സ്വേദശി മണികണ്ഠനെയാണു പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാലിൽ വെടിയേറ്റ് മണികണ്ഠൻ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം.


നാലു ദിവസം മുമ്പ് വാഹനത്തിന്‍റെ ടയർ പഞ്ചറൊട്ടിച്ചതു കൃത്യസമയത്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. ഞായാറാഴ്ച രാത്രി കടയിലെത്തിയ സംഘം മണികണ്ഠനെ മർദിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതി ഷഫീക് തന്‍റെ ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.