തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കുന്നതിൽ എതിർക്കേണ്ടതില്ലെന്നു സിപിഐ സംസ്ഥാന എക്സിക്യുട്ടീവ്.

നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ യുഡിഎഫിനെ ദുർബലപ്പെടുത്തുകയെന്നതാണു പ്രധാനം. ഇടതുമുന്നണിയാണു ശരിയെന്നു പറഞ്ഞു യുഡിഎഫ് നൽകിയ രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചിട്ടാണു ജോസ് കെ.മാണി രാഷ്‌ട്രീയ നിലപാടു പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ വരുന്ന രണ്ടു തെരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്തു ജോസ് വിഭാഗത്തെ മുന്നണിയിലെടുക്കുന്നതിൽ എതിരഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

ഇതുസംബന്ധിച്ചു നേരത്തേ തന്നെ സിപിഎം-സിപിഐ നേതാക്കൾ ചർച്ച നടത്തിയിരുന്നു. സിപിഐയിലെ ഒരു വിഭാഗം നേതാക്കൾക്കു ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു. എന്നാൽ, ജോസ് എം.എൻ. സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനെ കണ്ടതോടെ നിലപാടിൽ നേതാക്കൾ മാറ്റം വരുത്തി. ഇന്നലെ ചേർന്ന പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കളാരും ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തെ എതിർത്തില്ല.


പുതിയ രാഷ്‌ട്രീയ ചുറ്റുപാടിൽ ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിക്കാൻ ജോസിന്‍റെ മുന്നണി പ്രവേശനം സാഹയിക്കുമെന്നു എക്സിക്യുട്ടീവിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി തീരുമാനം നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തെ അറിയിക്കാനും കാനത്തെ ചുമതലപ്പെടുത്തി.