തദ്ദേശ തെരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി ; ജാഥയും കൊട്ടിക്കലാശവും വേണ്ട
തദ്ദേശ തെരഞ്ഞെടുപ്പിന് മാര്‍ഗനിര്‍ദേശങ്ങളായി ; ജാഥയും കൊട്ടിക്കലാശവും വേണ്ട
Thursday, October 22, 2020 12:56 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാഥയോ ആള്‍ക്കൂട്ടമോ കൊട്ടിക്കലാശമോ പാടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം.സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ തുടങ്ങിയ നല്‍കാനും പാടില്ല.

* ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രം

* റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍.

* പൊതു യോഗങ്ങൾക്കും കുടുംബയോഗങ്ങൾക്കും കോവിഡ് നിയന്ത്രണങ്ങള്‍ നിർബന്ധം.

* പൊതുയോഗങ്ങള്‍ക്ക് പോലീസിന്‍റെ മുന്‍കൂര്‍ അനുമതി വേണം.

* നോട്ടീസ്, ലഘുലേഖ എന്നിവ കുറയ്ക്കണം. പകരം സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം.


* പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഫേസ് ഷീല്‍ഡ് മാസ്ക്, സാനിറ്റൈസര്‍, കൈയുറ വേണം. ഏജന്‍റുമാര്‍ക്ക് മാസ്കും സാനിറ്റൈസറും.

* വോട്ടര്‍മാര്‍ ബൂത്തിൽ കയറുന്പോഴും ഇറങ്ങുന്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.

* ബൂത്തിൽ ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്കു മാത്രം പ്രവേശനം.

* കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവര്‍ക്കും തപാല്‍ വോട്ട്. '

* സ്ഥാനാർഥി കോവിഡ് പോസിറ്റീവോ ക‍്വാറന്‍റൈനിലോ ആണെങ്കിൽ നാമനിർദേശ പത്രിക നിർദേശകൻ മുഖാന്തിരം സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.