കൊച്ചി: കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍നിന്നു ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്കു വിദ്യാര്‍ഥികളെയും ജീവനക്കാരെയും മാറ്റുന്നതിനുള്ള വിലക്ക് ഇനിയൊരു ഉത്തരവുണ്ടാകുംവരെ തുടരുമെന്നു ഹൈക്കോടതി.

ഓപ്പണ്‍ സര്‍വകലാശാലയ്ക്കു യുജിസിയുടെ അംഗീകാരം ലഭിക്കുന്നതുവരെ വിലക്ക് തുടരാനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.


യുജിസിയുടെ അനുമതിയില്ലാതെയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ തുടങ്ങുന്നതെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശി കെ.ആര്‍. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.