ഷൊർണൂർ: വിളക്കണയാത്ത കൂത്തുമാടങ്ങളിൽ രാമരാവണ കഥകൾ പാടിനടന്ന തോൽപ്പാവകൾ ഇലക്‌ഷൻ‌ സ്പെഷൽ കൂത്തുമായി രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയമാവുകയാണ് പാരമ്പര്യ അനുഷ്ഠാന കലാരൂപമായ തോൽപ്പാവകൾ കളത്തിലിറങ്ങുന്ന തെരഞ്ഞെടുപ്പു പ്രചാരണം.

പ്രശസ്ത പാവക്കൂത്ത് ആചാര്യനായ കലാശ്രീ രാമചന്ദ്ര പുലവരുടെ നിർദേശം അനുസരിച്ച് ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിലെ രാജീവ് പുലവരാണ് കൂത്ത് ചിട്ടപ്പെടുത്തി സംവിധാനം ചെയ്തത്. രാഹുൽ പുലവർ, സഞ്ജു കെ., എം.മനോജ്, വിജയകൃഷ്ണ, ലാലു കൃഷ്ണ തുടങ്ങിയ കലാകാരന്മാരും ചേർന്നാണ് ഇലക‌്ഷൻ കൂത്ത് അരങ്ങിൽ എത്തിച്ചത്.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ പാവനാടകങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഇവരുടെ അനൗൺസ്മെന്‍റ് പ്രചാരണം വ്യത്യസ്തമാക്കാനും പാവക്കൂത്ത് സഹായിക്കുന്നു.


നശിച്ചുകൊണ്ടിരിക്കുന്ന പാവക്കൂത്തിനു പുതുശൈലിയിലൂടെ ഉണർവേകാൻ കൂടിയുള്ള ശ്രമമാണിത്. കോവിഡ് കാലത്തു വേദികൾ ഇല്ലാതായതോടെ പ്രതിസന്ധി നേരിട്ട പാവക്കൂത്ത് കലാകാരൻമാർ ദയനീയ അവസ്ഥയിലാണ്. അവരുടെ ജീവിതത്തിലേക്കു അധികൃതരുടെ ശ്രദ്ധ തിരിക്കാനും ഇലക്‌ഷൻ പാവക്കൂത്ത് തുണയ്ക്കുമെന്ന് ഈ കലാകാരന്മാർക്കു പ്രതീക്ഷയുണ്ട്.

തന്‍റെ സ്വന്തം വീട്ടിൽ കൂത്തുമാടം നിർമിച്ച് വിദേശികളേയും സ്വദേശികളേയും പാവനാടകം കാണിച്ചും ആസ്വദിപ്പിച്ചും വരികയാണ് രാമചന്ദ്ര പുലവരും കൂട്ടരും.