പ്രവേശനപരീക്ഷ: സാക്ഷ്യപത്രങ്ങൾക്ക് അപേക്ഷിക്കുന്പോൾ
പ്രവേശനപരീക്ഷ: സാക്ഷ്യപത്രങ്ങൾക്ക് അപേക്ഷിക്കുന്പോൾ
Saturday, April 17, 2021 12:53 AM IST
കീം/ നീറ്റ് പ്രവേശന പരീക്ഷക്കുവേണ്ടി പരിശീലനത്തിനായി തയാറെടുക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും യഥാസമയം വേണ്ട സാക്ഷ്യപത്രങ്ങൾ വാങ്ങി സമർപ്പിക്കാത്തതുമൂലം പലപ്പോഴും അർഹമായ ആനുകൂല്യം നഷ്ടപ്പെടാറുണ്ട്. നോട്ടിഫിക്കേഷൻ വന്നുകഴിയുന്പോൾ സാക്ഷ്യപത്രത്തിന്നു വേണ്ടിയുള്ള ഒരു പരക്കംപാച്ചിൽ കാണാം. ചിലർ പാതിവഴിയിൽ നിർത്തി വേണ്ട എന്നു തീരുമാനിച്ചു പിന്നോക്കംപോകും. എന്നാൽ, അല്പം ശ്രദ്ധിച്ചാൽ തങ്ങൾക്ക് അർഹതയുള്ള ആനുകൂല്യങ്ങൾ നേടാൻ അധികം കഷ്ടപ്പെടേണ്ട കാര്യമില്ല എന്നു മനസിലാകും.
കീം പരീക്ഷയ്ക്ക് സ്കൂൾ രേഖകൾ കഴിഞ്ഞുള്ള എല്ലാ സാക്ഷ്യപത്രങ്ങളും നല്കേണ്ടതു റവന്യു അധികാരികളാണ് . അതായത് വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ.

അപേക്ഷ സമർപ്പണ കാലയളവിൽ ഉണ്ടാവുന്ന ഒരു പരാതിയാണ് യഥാസമയം സാക്ഷ്യപത്രങ്ങൾ കിട്ടുന്നില്ല എന്നത്. യഥാവിധി സമർപ്പിക്കപ്പെടുന്ന ഒരു അപേക്ഷ പോലും അകാരണമായി നിഷേധിക്കാനോ, വച്ചു താമസിപ്പിക്കാനോ ഒരു ഉദ്യോസ്ഥ ന് കഴിയില്ല എന്ന് ആദ്യമേ മനസിലാക്കണം. അർഹതപ്പെട്ട സാക്ഷ്യപത്രം ഒരു അപേക്ഷകന്‍റെ അവകാശമാണ്.

കീം, നീറ്റ് പരീക്ഷകൾക്ക് പ്രധാനമായും ആവശ്യപ്പെടുന്നത് വരുമാനം, ജാതി, നേറ്റിവിറ്റി, നോണ്‍ ക്രീമിലെയർ, മിശ്ര വിവാഹിതരുടെ മക്കൾ, EWS എന്നിവയുടെ സർട്ടിഫിക്കറ്റുകളാണ്. പട്ടിക വിഭാഗത്തിൽ പെട്ടവരുടെ ജാതി സർട്ടിഫിക്കറ്റും പട്ടികജാതിയിൽപെട്ട മിശ്രവിവാഹിതരുടെ മക്കൾ എന്ന സർട്ടിഫിക്കറ്റും നല്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. മറ്റുള്ള സാക്ഷ്യപത്രങ്ങൾ എല്ലാം വില്ലേജ് ഓഫീസർ ആണ് നല്കേണ്ടത്.

പ്രധാനപ്പെട്ട സാക്ഷ്യപത്രങ്ങൾ ലഭിക്കാൻ എന്തൊക്കെ രേഖകൾ ഹാജരാക്കണം, എത്ര ദിവസം കൊണ്ട് സാക്ഷ്യപത്രം ലഭിക്കും എന്നു നോക്കാം.

വരുമാന സർട്ടിഫിക്കറ്റ്

വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഫീസ് ഇളവ് അനുകൂല്യം ഉണ്ട്. വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ മേൽവിലാസം തെളിയിക്കുന്ന രേഖ (10ാം ക്ലാസ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ) കളും കുടുംബത്തിന്‍റെ വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൾ (സാലറി സർട്ടിഫിക്കറ്റ്, ഇൻകം ടാക്സ് സ്റ്റേറ്റ്മെന്‍റ്), ആസ്തി വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ, വിദേശജോലിക്കാരെങ്കിൽ കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ടവർ നല്കുന്ന സത്യപ്രസ്താവന, നിയതമായ വരുമാനം ഇല്ലാത്തവരാണെങ്കിൽ ആയത് കാണിക്കുന്ന സത്യപ്രസ്താവന എന്നിവ ഓണ്‍ലൈനായി അക്ഷയ വഴി ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് നല്കിയാൽ അപേക്ഷയിൽ ആറു ദിവസത്തിനകം തീർപ്പാക്കി സർട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ ലഭിക്കും. നേരിട്ടും വില്ലേജ് ഓഫിസുകളിൽ അപേക്ഷ സ്വീകരിക്കും എങ്കിലും ഓണ്‍ലൈനായി നല്കുന്നതാണ് അഭികാമ്യം. അപേക്ഷയിൽ അപേക്ഷകന്‍റെ ശരിയായ ഫോണ്‍ നന്പർ ചേർക്കാൻ മറക്കരുത്.

ജാതി സർട്ടിഫിക്കറ്റ്

പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നല്കുന്നത് തഹസിൽദാരാണ്.

സ്കൂൾ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ജാതി/സ്കൂൾ സർട്ടിഫിക്കറ്റ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം വില്ലേജ് ഓഫീസർ മുഖേന അപേക്ഷ സമർപ്പിക്കണം. വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് സഹിതം തഹസിൽദാർക്ക് ലഭിക്കുന്ന അപേക്ഷയിൽ തഹസിൽദാർ സാക്ഷ്യപത്രം അംഗികരിച്ച് നല്കും.

പട്ടിക വിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് മേൽ പറഞ്ഞ രേഖകൾ സഹിതം വില്ലേജ് ഓഫിസർക്ക് അപേക്ഷ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനകം സാക്ഷ്യപത്രം ലഭിക്കുന്നതാണ്.

നോണ്‍ ക്രീമിലെയർ

പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും നിശ്ചയിക്കപ്പെട്ട സാന്പത്തിക പരിധിയിൽ താഴെയുള്ളവരും സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നില്ക്കുന്നവരാണ് എന്ന് തെളിയിക്കുന്നതും, ജാതി, മേൽവിലാസം, സ്വത്ത് എന്നിവ തെളിയിക്കുന്നതുമായ രേഖകളും, സത്യപ്രസ്താവനയും യഥാവിധി സമർപ്പിച്ചാൽ ഏഴു ദിവസിക്കകം സാക്ഷ്യപത്രം ലഭിക്കും.

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

അപേക്ഷകൻ ജനിച്ച് വളർന്ന പ്രദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആനുകൂല്യം ലഭിക്കുന്നതിന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമാണ്. ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ അഞ്ചു ദിവസത്തിനകം സാക്ഷ്യപത്രം ലഭിക്കും.

മിശ്രവിവാഹിതരുടെ മക്കൾ

മാതാപിതാക്കളിൽ ആരെങ്കിലും പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിൽ അവരുടെ മക്കൾക്ക് പട്ടിക വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ലഭിക്കുന്ന ഫീസ് ഇളവ് ലഭിക്കുന്നതാണ്. മാതാപിതാക്കളുടെ സ്കൂൾ/ജാതി സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ വില്ലേജ് ഓഫീസർക്ക് നല്കണം. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടോടുകൂടി തഹസിൽദാർക്ക് നല്കുന്ന അപേക്ഷയിൽ തഹസിൽദാർ സാക്ഷ്യപത്രം അനുവദിക്കും.

EWS (സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണ രഹിത വിഭാഗം)

സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരണ രഹിത വിഭാഗത്തിൽപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് കീം പരീക്ഷക്ക് വില്ലേജ് ഓഫീസറും നീറ്റിന് തഹസിൽദാരുമാണ് സാക്ഷ്യപത്രം നല്കുന്നത്.

സംസ്ഥാന, ദേശീയ മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ശ്രദ്ധയോടെ വേണം EWS സാക്ഷ്യപത്രത്തിന് അപേക്ഷ സമർപ്പിക്കാൻ.

അടുത്ത കാലത്ത് നടപ്പിലാക്കിയ ഒരു ആനുകൂല്യം ആകയാൽ സാക്ഷ്യപത്രം നല്കേണ്ടവരും സാക്ഷ്യപത്രം ലഭിക്കേണ്ടവരും ഇക്കാര്യത്തിൽ വ്യക്തത ഇല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തെറ്റിദ്ധാരണ മൂലം അർഹരായ പലരും EWS ആനുകൂല്യം നഷ്ടപ്പെടുത്തുന്നുണ്ട്.

കീം ആവശ്യത്തിന് EWS സാക്ഷ്യപത്രം ലഭിക്കാൻ അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ആകെ ഭൂസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളിൽ 2.5 ഏക്കറും മുനിസിപ്പാലിറ്റികളിൽ 75 സെന്‍റും കോർപറേഷനുകളിൽ 50 സെന്‍റും എന്നതാണ് പരിധി.

മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ 20 സെന്‍റ്, 15 സെന്‍റ് എന്നു ഹൗസ് പ്ലോട്ട് വേർതിരിവ് ഉള്ളതിനാൽ മുനിസിപ്പാലിറ്റിയിൽ 20 സെന്‍റിൽ കൂടുതലും കോർപറേഷനിൽ 15 സെന്‍റിൽ കൂടുതലും ഹൗസ് പ്ലോട്ട് ഉള്ളവർ ഈ ആനുകൂല്യത്തിന് അർഹരല്ല. സംസ്ഥാന ആവശ്യത്തിന് കെട്ടിടവിസ്തീർണം ഒരു മാനദണ്ഡമല്ല എന്ന് പ്രത്യേകം ഓർക്കുക.

അന്ത്യോദയ അന്നയോജന (AAY), പ്രയോരിറ്റി ഹൗസ് ഹോൾഡേഴ്്സ് (PHH) വിഭാഗങ്ങളിൽ പെടുന്ന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ ഒന്നും പരിഗണിക്കാതെ സാക്ഷ്യപത്രം ലഭിക്കും. രേഖകൾ സഹിതം നിശ്ചിത ഫോമിൽ അപേക്ഷ ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് നേരിട്ട് നല്കിയാൽ 10 ദിവസത്തിനകം സാക്ഷ്യപത്രം ലഭിക്കും. ഓണ്‍ലൈൻ സേവനം നിലവിൽ വന്നിട്ടില്ലാത്തതിനാൽ നേരിട്ട് ആവശ്യമായ രേഖകൾ സഹിതം വില്ലേജ് ഓഫീസിൽ നല്കുക. അപേക്ഷ സമർപ്പിക്കുന്പോൾ കൈപ്പറ്റ് രസീത് നിർബന്ധമായും വാങ്ങണം. അർഹതയുണ്ടായിട്ടും യഥാസമയം സാക്ഷ്യപത്രം അനുവദിച്ച് നല്കുന്നില്ല എങ്കിൽ അപ്പീൽ അധികാരിയായ തഹസിൽദാർക്ക് അപ്പീൽ അപേക്ഷ നല്കാവുന്നതാണ്. മുൻ സാന്പത്തിക വർഷത്തിന്‍റെ ആസ്തി വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സാന്പത്തിക വർഷം സാക്ഷ്യപത്രം നല്കുക

അതായത് 2020-21 സാന്പത്തിക വർഷത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ EWS സാക്ഷ്യപത്രം നല്കുക. ഇപ്പോൾ ലഭിക്കുന്ന സാക്ഷ്യപത്രം 2022 മാർച്ച് വരെ ഉപയോഗിക്കാം.

സാക്ഷ്യപത്രങ്ങൾ ലഭിക്കാൻ ഇപ്പോൾ വില്ലേജ് ഓഫീസിൽ പോയി കാത്തുനില്കേണ്ട കാര്യമില്ല. ഓണ്‍ലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതുമൂലം സമയലാഭം ഉണ്ട് . എന്നാൽ, അപേക്ഷയുടെ അനുദിന സ്ഥിതി പരിശോധിച്ചാൽ കാലതാമസം കൂടാതെ സാക്ഷ്യപത്രം കരസ്ഥമാക്കാം.

അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ, നേരത്തേ അപേക്ഷ നല്കി അർഹമായ സാക്ഷ്യപത്രം നേടി അർഹമായ ആനുകൂല്യം നഷ്ടപ്പെടുത്താതിരിക്കാം.

എഎംഎ ചന്പക്കുളം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.