സ്ത്രീ സുരക്ഷയ്ക്കായി ’കാതോര്‍ത്ത്’ മന്ത്രി വീണാ ജോര്‍ജ്
സ്ത്രീ സുരക്ഷയ്ക്കായി ’കാതോര്‍ത്ത്’ മന്ത്രി വീണാ ജോര്‍ജ്
Friday, June 25, 2021 12:39 AM IST
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ ’കാതോര്‍ത്ത്’ ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സലിംഗ്, നിയമ സഹായം, പോലീസിന്‍റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി വിളിച്ച കാസര്‍ഗോഡ് സ്വദേശിയുമായി മന്ത്രി നേരിട്ട് സംസാരിച്ചു.
സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ കാതോര്‍ത്ത് ഓണ്‍ലൈന്‍ സേവനം തേടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഒരാള്‍ സേവനം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ എത്രയും വേഗം പോലീസ് സഹായം ലഭ്യമാക്കുന്നു.


48 മണിക്കൂറിനകം അവര്‍ക്ക് വേണ്ടി കൗണ്‍സലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്മെന്‍റ്, പോലീസിന് വേണ്ടിയുള്ള അപ്പോയ്മെന്‍റ്എന്നിവ എടുത്ത് നല്‍കുന്നു.

രഹസ്യം കാത്തു സൂക്ഷിച്ച് സേവനം തേടാന്‍ കഴിയുന്നതാണ് ഈ ഓണ്‍ലൈന്‍ സേവനം. കാതോര്‍ത്ത് സേവനങ്ങള്‍ക്ക്: kathorthu.wcd.ke rala.gov.in. പുറമെ 181 ഹെല്‍പ് ലൈന്‍ വഴിയും സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 83 ലീഗല്‍ സര്‍വീസ് പ്രൊവൈഡിംഗ് സെന്‍ററുകള്‍ വഴിയും 39 ഫാമിലി കൗണ്‍സിലിംഗ് സെന്‍ററുകള്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.