വ്യാജ വാർത്തയ്ക്കെതിരേ നിയമ നടപടി: മന്ത്രി വീണാ ജോർജ്
വ്യാജ വാർത്തയ്ക്കെതിരേ നിയമ നടപടി:  മന്ത്രി വീണാ ജോർജ്
Monday, August 2, 2021 1:32 AM IST
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടെതെന്ന പേരിൽ കഴിഞ്ഞ ദിവസം വാട്സാപ്പിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. ആരോഗ്യവകുപ്പ് സ്പെഷൽ ഡയറക്ടർ ഗംഗാദത്തൻ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവർക്കർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയർ ചെയ്യണം എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.


ആരോഗ്യവകുപ്പിൽ ഇത്തരത്തിൽ ഒരു തസ്തിക ഇല്ലെന്നു മാത്രമല്ല ഈ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ തികച്ചും തെറ്റാണെന്നും ജനങ്ങൾ ഇതു വിശ്വാസത്തിലെടുക്കരുതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കും. ഇതിന്‍റെ പിന്നിൽ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.