ചാത്തന്നൂർ: കെഎസ്ആർടി സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നാലാം ഘട്ട ചർച്ച ഇന്നലെ നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന മാനേജ്മെന്‍റ് ഉപസമിതിയും അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്.

അടുത്ത ചർച്ച നാളെ നടത്തും. വർക്കിംഗ് അറേഞ്ച്മെന്‍റ് വ്യവസ്ഥയിൽ ട്രാൻസ്ഫർ ചെയ്യപ്പെടുന്ന ജീവനക്കാർക്കും പൊതു സ്ഥലം മാറ്റത്തിന്‍റെ മാനദണ്ഡം ബാധകമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

ഈ കാര്യം ട്രാൻസ്ഫർ നിബന്ധനകളിൽ ഉൾപ്പെടുത്താൻ ആവശ്യമായ തീരുമാനം ഉണ്ടാക്കാമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

ജീവനക്കാരിൽ നിന്നും കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടാകണമെന്നും, ഇതുമായി ബന്ധപ്പെട്ട് 2013 ൽ പുറപ്പെടുവിച്ചിട്ടുളള ഉത്തരവിൽ ഭേദഗതികൾ വരുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

കോസ്റ്റ് ഓഫ് ഡാമേജ് ഇടാക്കുമ്പോൾ തേയ്മാനം, ഇൻഷുറൻസ് ക്ലെയിം എന്നീ ഘടകങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ട് യൂണിറ്റ് തല സമിതി അസസ്മെന്‍റ് നടത്തണമെന്നും, കൂടാതെ തേർഡ് പാർടി ഇൻഷൂറൻസ് ക്ലെയിം അടക്കം നേടിയെടുക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്നും ആവശ്യമുയർന്നു. ഈ വ്യവസ്ഥകൾ അടങ്ങുന്ന ഉത്തരവുകൾ കരാറിന്‍റെ ഭാഗമാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഈ കാര്യം വിശദമായ പഠനത്തിന് ശേഷം തീരുമാനമറിയിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.


മതിയായ സുരക്ഷാ സംവിധാനമില്ലാത്ത ബസുകളിൽ ടിക്കറ്റ് റാക്ക് നഷ്ടപ്പെടുന്ന അവസരങ്ങളിൽ കണ്ടക്ടർമാരിൽ നിന്ന് ടിക്കറ്റിന്‍റെ മുഴുവൻ വിലയും ഈടാക്കുന്ന നടപടി ഒഴിവാക്കണമെന്നും, ടിക്കറ്റിന്‍റെ പ്രിന്‍റിംഗ് കോസ്റ്റും നോമിനലായ ഫൈനും ഈടാക്കി നടപടികൾ അവസാനിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ നിയമവശങ്ങൾ കൂടി പരിശോധിച്ച് മറുപടി അറിയിക്കാമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

നിശ്ചിത കാലാവധി പൂർത്തിയാക്കിയ എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനും, മറ്റുള്ളവരുടെ ജോലി സുരക്ഷ ഉറപ്പാക്കുവാനും, കരാറിൽ വ്യവസ്ഥയുണ്ടാകണമെന്ന് ആവശ്യമുന്നയിച്ചു. എന്നാൽ ഈ കാര്യത്തിലെ നിയമപ്രശ്നങ്ങളും ഉയർന്ന തലത്തിലുള്ള തീരുമാനങ്ങളുമനുസരിച്ച് മാത്രമേ നിലപാട് എടുക്കാൻ കഴിയൂ എന്ന് മാനേജ്മെന്‍റ് നിലപാട് അറിയിച്ചു

വനിതാ ജീവനക്കാർക്ക് സുരക്ഷിതമായ വിശ്രമ മുറിയും, ശുചി മുറിയും ഒരുക്കുന്ന കാര്യത്തിലും കൂടാതെ കണ്ടക്ടർ സീറ്റ് സിംഗിൾ ആക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) നെ പ്രതിനിധീകരിച്ച് സി.കെ ഹരികൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, വി.ശാന്തകുമാർ, ടി ഡി എഫ് പ്രതിനിധികളായ ആർ അയ്യപ്പൻ, ആർ.ശശിധരൻ, എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് എന്നിവർ പങ്കെടുത്തു.