തിരുവനന്തപുരം: കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയുള്ള സി ഗ്രേഡ് പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്കു നൽകുന്നു.

സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ചുമതല ഇൻസ്പെക്ടർ (സിഐ) റാങ്കിലുള്ള ഉദ്യോഗസ്ഥർക്കു നൽകിയിട്ടും പോലീസ് സ്റ്റേഷനുകളെക്കുറിച്ചുള്ള പരാതിയിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് സർക്കാർ ആലോചന.

540 പോലീസ് സ്റ്റേഷനുകളിൽ 104 എണ്ണത്തിന്‍റെ ചുമതല എസ്ഐമാർക്കു നൽകും. ഡയറക്ട് എസ്ഐമാർക്കായിരിക്കും സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല നൽകുക.


മുൻപ് എല്ലാ പോലീസ് സ്റ്റേഷനുകളുടെയും ചുമതല എസ്ഐമാർക്കായിരുന്നു. 2,000 വരെ കേസുകളുള്ള സ്റ്റേഷനുകൾ ബി ഗ്രേഡിലും അതിൽ കൂടുതൽ കേസുകളുള്ളവ എ ഗ്രേഡിലുമാണ്. ഇത്തരം സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി ഇൻസ്പെക്ടർ റാങ്കിലുള്ളവർ തുടരും.