സ്കൂൾ വാഹനം ഓടിക്കാൻ പത്തുവർഷത്തെ പ്രവൃത്തിപരിചയം
സ്കൂൾ വാഹനം ഓടിക്കാൻ പത്തുവർഷത്തെ പ്രവൃത്തിപരിചയം
Wednesday, May 18, 2022 2:48 AM IST
തിരുവനന്തപുരം: സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചുവർഷത്തെ പരിചയവും ഉണ്ടയായിരിക്കണമെന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശം ഗതാഗത വകുപ്പ് പുറത്തിറക്കി.

പ്രധാന നിർദേശങ്ങൾ

•മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.

• വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരായിരിക്കണം.

• ഡ്രൈവർ വെള്ള ഷർട്ടും കറുപ്പ് പാന്‍റ്സും ഐഡന്‍റിറ്റി കാർഡും ധരിച്ചിരിക്കണം.


• കുട്ടികളെ കൊണ്ടുപോകുന്ന മറ്റു പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.

• ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫീസർ ആയി നിയോഗിക്കണം.

• സ്കൂളുകളുടെ സ്വന്തം വാഹനത്തിന്‍റെ മുൻവശത്തും പിൻവശത്തും എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് എഴുതണം.

• സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററും വേഗത്തിലേ സഞ്ചരിക്കാവൂ.

• സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.