മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം; കെ. സുധാകരനെതിരേ കേസ്
മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം; കെ. സുധാകരനെതിരേ കേസ്
Friday, May 20, 2022 2:15 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദപരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രാദേശികനേതാവിന്‍റെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യക്തിപരമായി അപമാനിച്ച് സംസാരിക്കുക, വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സുധാകരനെതിരേയെടുത്തത് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കേസാണെന്നും അറസ്റ്റിലേക്കു പോകില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രസംഗത്തിന്‍റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ "ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്‍റെ പരാമര്‍ശം. വടക്കന്‍കേരളത്തിലെ ഒരു നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിക്കു ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.