ലൈനിൽ മരച്ചില്ല ചാഞ്ഞതുകണ്ടാൽ വൈദ്യുതി ബോർഡിനെ അറിയിക്കാം
ലൈനിൽ മരച്ചില്ല ചാഞ്ഞതുകണ്ടാൽ വൈദ്യുതി ബോർഡിനെ അറിയിക്കാം
Friday, May 20, 2022 2:15 AM IST
തിരുവനന്തപുരം: വൈദ്യുതി ലൈനിലേക്കും മറ്റും ചാഞ്ഞു നിൽക്കുന്ന മരക്കൊന്പുകളും ചെടിപ്പടർപ്പുകളും നീക്കാൻ വൈദ്യുതി ബോർഡ് നടപടികൾ സ്വീകരിച്ചു.

ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്ത് ഏതെങ്കിലും വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊന്പ് ചാഞ്ഞു നിൽക്കുന്നതായോ ചെടിപടർപ്പുകൾ വൈദ്യുതി തൂണിലോ കന്പിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ ജോലിയിൽ വന്ന വീഴ്ചയായി മാനേജ്മെന്‍റ് കണക്കാക്കും. ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ്ഡിവിഷൻ, സെക്‌ഷൻ ഓഫീസർമാരെ വീഴ്ചയുടെ ഉത്തരവാദികളായി കണക്കാക്കുകയും കന്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്ന് തുല്യ തോതിൽ ഈടാക്കുകയും ചെയ്യുമെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു.


ജൂണ്‍ ഒന്നിനുശേഷം മേൽപ്പറഞ്ഞ വിധത്തിൽ കാണുന്നവയുടെ ചിത്രം പൊതുജനങ്ങൾക്ക് എടുക്കാവുന്നതും ഏതു സെക്‌ഷനാണെന്നും അയയ്ക്കുന്നയാളിന്‍റെ വിശദാംശങ്ങളും സഹിതം 9496001912 എന്ന വാട്സ് ആപ് നന്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അയയ്ക്കാം.

ഇതുസംബന്ധിച്ച് വിലയിരുത്തി തടസം നീക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ മുഴുവൻ സമയ നോഡൽ ഓഫീസർ പ്രവർത്തിക്കും. ചിത്രങ്ങളോ വിവരങ്ങളോ അയയ്ക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തേണ്ടതാണ്. നോഡൽ ഓഫീസർ ഇ മെയിൽ: [email protected].
ജൂലൈ 31 വരെ അയച്ചുകിട്ടുന്ന കഴന്പുള്ള ചിത്രങ്ങളിൽ 10 എണ്ണത്തിന് കെഎസ്ഇബി പാരതോഷികം നൽകുന്നതാണെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.