അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യുഡിഎഫിന്‍റെ ഐശ്വര്യം: വി.ഡി. സതീശന്‍
അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍  യുഡിഎഫിന്‍റെ ഐശ്വര്യം: വി.ഡി. സതീശന്‍
Monday, June 20, 2022 12:54 AM IST
കൊച്ചി: വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ഇ.പി. ജയരാജന്‍ യുഡിഎഫിന്‍റെ ഐശ്വര്യമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും.

കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ടുതന്നെ നിയമപരമായി നേരിടും. വാക്കുകള്‍ മാറ്റി മാറ്റി പറയാനും യുഡിഎഫിന് അനുകൂലമായി കാര്യങ്ങള്‍ തിരിച്ചുവിടാനും ജയരാജനെപ്പോലെ ഒരാള്‍ വേണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് കൊമ്പുകുലുക്കി വന്ന ജയരാജന്‍ കാല്‍ ലക്ഷത്തിന്‍റെ ഭൂരിപക്ഷവും കണ്ടാണു മടങ്ങിയത്. അതിന്‍റെ ക്ഷീണം മാറ്റാന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

‘അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥ’

സമ്പന്ന പ്രവാസികളോട് മാത്രമല്ല, പാവങ്ങളോടും മുഖ്യമന്ത്രി സ്നേഹം കാട്ടണം. സിപിഎം പീഡനംമൂലം പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായിയുടെ നീതിബോധം എവിടെയായിരുന്നു. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യുഡിഎഫ് നടപടി കണ്ണില്‍ ചോരയില്ലാത്തതാണെണ് മുഖ്യമന്ത്രി പറഞ്ഞത്. യഥാര്‍ഥത്തില്‍ പോലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്.


ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ പിണറായി പ്രഖ്യാപിച്ചത്. ഷാജ് കിരണിനു പിന്നാലെ അനിതാ പുല്ലയില്‍ കൂടി വന്നതോടെ അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ലോക കേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത പുല്ലയില്‍ എങ്ങനെയാണ് അതീവസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തില്‍ കയറിയത്? വന്‍ കമ്മീഷന്‍ കിട്ടുന്ന പദ്ധതികളുമായി വരുന്ന എല്ലാ അവതാരങ്ങളെയും സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വപ്നയെ എതിര്‍ക്കുകയാണ്. യോഗ്യത ഇല്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളം നല്‍കിക്കൊണ്ടു നടന്നതും ഇതേ സര്‍ക്കാരാണ്.

സംസ്ഥാനത്ത് വ്യാപകമായി സിപിഎം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരിനെതിരായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.