പശ്ചിമഘട്ടത്തെ പഠിക്കാൻ ന്യൂമാൻ കോളജ് ഗവേഷക സംഘം
Wednesday, August 10, 2022 12:10 AM IST
തൊടുപുഴ: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്‍നങ്ങൾ പഠിച്ച് ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ മാർഗങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് തൊടുപുഴ ന്യൂമാൻ കോളജ് സ്ട്രൈഡ് ഗവേഷണസംഘത്തിലെ ഗവേഷകർ.

വിവിധ വിഷയങ്ങളിലെ വിദ്യാർഥികളുടെ ഗവേഷണ അഭിരുചി വർധിപ്പിക്കുക യെന്ന ലക്ഷ്യത്തോടെ യുജിസിയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ചേർന്ന് ആരംഭിച്ച വിഷയാതീത ഗവേഷണപദ്ധതിയാണ് സ്ട്രൈഡ്. ഈ ഗവേഷണപദ്ധതിക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 18 ഗവൺമെന്‍റ്, എയ്ഡഡ് കോളജുകളിൽ ഒന്നാണ് ന്യൂമാൻ കോളജ്.

ശാസ്ത്ര, മാനവിക, ഭാഷാ വിഷയങ്ങളിലെ നൂറ് വിദ്യാർഥികളും പത്ത് മാർഗദർശികളും കോ-ഓർഡിനേറ്ററുമടങ്ങുന്ന സംഘമാണ് ഗവേഷണത്തിൽ പങ്കാളികളാകുന്നത്. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, പശ്ചിമഘട്ട മേഖലയിലെ സാമ്പത്തിക വിനിമയങ്ങൾ, സാംസ്കാരിക വൈവിധ്യങ്ങൾ, കാർഷിക മേഖലയിലെ വെല്ലുവിളികൾ, പരിസ്ഥിതി ദുരന്തങ്ങൾ, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതം, മലയോരജനതയുടെ അതിജീവിതവും പുനരധിവാസവും തുടങ്ങിയ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കിയും പരസ്പരം ബന്ധപ്പെടുത്തിയുമാണ് ഗവേഷണം പുരോഗമിക്കുന്നത്.

പശ്ചിമഘട്ട മേഖലകളിലെ സ്ഥലസന്ദർശനങ്ങൾ, അഭിപ്രായസർവേകൾ, സംവാദങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന അറിവുകളെയാണ് ശാസ്ത്രീയമായി അപഗ്രഥിക്കുന്നത്. പ്രാദേശികമായ അറിവുകളുടെ ക്രോഡീകരണം, ജൈവവൈവിധ്യ മേഖലയിലെ തുടരന്വേഷണം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, ദേശീയ പ്രകൃതി വിഭവങ്ങളുടെ ഗുണകരമായ ഉപയോഗം, പരിസ്ഥിതി സൗഹാർദ വികസനം, മലയോര ജനതയുടെ ജീവിത സാഹചര്യങ്ങളുടെ ഉന്നമനം, ബഹുജന പങ്കാളിത്തത്തോടെയുള്ള വിവക്ഷിത ജനാധിപത്യ നയരൂപീകരണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ഗവേഷണം മുന്നോട്ടു വയ്ക്കുന്നത്.


പഠനത്തിന്‍റെ ഭാഗമായി രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ സർവകലാശാലകളിലെയും ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരെയും അധ്യാപകരെയും ഗവേഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് അന്തർദേശീയ സെമിനാറുകളും കോൺഫറൻസുകളും ശില്പശാലകളും ഇതിനോടകം സംഘടിപ്പിച്ചു. ഫെബ്രുവരിയോടെ ഗവേഷണം പൂർത്തിയാകും.

യുജിസിയുടെ മോണിറ്ററിംഗ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന ഗവേഷണത്തിന് കൗൺസിൽ അംഗങ്ങളായ കാസർഗോഡ് കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, കോൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്‍റിലെ ഡോ. ബിജു പോൾ ഏബ്രഹാം എന്നിവരുടെയും കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ.സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസൺ നിരവത്തിനാൽ എന്നിവരുടെയും പിന്തുണയുണ്ട് .

സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയും എംജി സർവകലാശാല ഗവേഷക മാർഗദർശിയുമായ ഡോ. ജെന്നി കെ. അലക്സാണ് പദ്ധതിയുടെ കോ-ഓർഡിനേറ്റർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.