ഭൂമിയുടെ ന്യായവിലവർധന കടുത്ത ജനവഞ്ചന: കത്തോലിക്ക കോൺഗ്രസ്‌
Thursday, February 9, 2023 12:33 AM IST
കൊച്ചി: ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കുന്നത് കർഷകദ്രോഹവും കടുത്ത ജനവഞ്ചനയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌.

ഇപ്പോൾത്തന്നെ ഗ്രാമീണ മേഖലകളിൽ ന്യായവില വളരെ കൂടുതലാണ്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എല്ലാ ചെലവുകളും വർധിക്കും. ഭൂമിയുടെ മാർക്കറ്റ് വില കുറയ്ക്കും. 20 ശതമാനം കൂടി വർധിക്കുമ്പോൾ കർഷകർ വൻ പ്രതിസന്ധിയിലേക്കു വീഴും. അന്യായവും അശാസ്ത്രീയവുമായ ന്യായവില വർധന സർക്കാർ പിൻവലിക്കണം.

കാർഷികമേഖലയെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. കാർഷികമേഖലയ്ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതും കർഷകരെ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളും ബജറ്റിൽ ഉണ്ട്.

റബറിന്‍റെ ന്യായ വില ഉയർത്താത്തതും നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം കുറച്ചതും കാർഷിക മേഖലയോടുള്ള അവഗണനയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ നാമമാത്ര തുകയാണ് ബജറ്റിലുള്ളത്.


സ്റ്റാമ്പ്‌ ഡ്യൂട്ടി ഏറ്റവും ഉയർന്നു നിൽക്കുന്നത് കേരളത്തിലാണ്. പെട്രോൾ, ഡീസൽ സെസ് ഏർപ്പെടുത്തിയത് അപലപനീയമാണ്. അടഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുന്നതു പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ്‌ ജോസഫ്, ഡോ ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഡോ മാത്യു കല്ലടിക്കോട്, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.