കാലവർഷം ശനിയാഴ്ചയോടെ
കാലവർഷം ശനിയാഴ്ചയോടെ
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്‍റെ തെക്ക് കിഴക്കൻ, മധ്യ-കിഴക്കൻ ഭാഗങ്ങളിലും കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിയതിനു ശേഷമുള്ള നാല് ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ കാലവർഷം വരവറിയിക്കും. ഇതാണ് സാധാരണയായി തുടരുന്നത്.

ഇതനുസരിച്ച് ശനിയാഴ്ചയോ ഞായറാഴ്ചയോ സംസ്ഥാനത്ത് കാലവർഷപ്പെയ്ത്ത് ആരംഭിക്കിക്കേണ്ടതാണ്. കേരളത്തിൽ ശനിയാഴ്ച കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ പ്രവചിച്ചിരുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടുമില്ല.


അതേസമയം കാലവർഷത്തിന്‍റെ വരവറിയിച്ച് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലയിൽ ശനിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.