ദൈവവചനം ക്രൈസ്തവജീവിതത്തിന്‍റെ ശക്തിസ്രോതസ്: മാര്‍ ആലഞ്ചേരി
ദൈവവചനം ക്രൈസ്തവജീവിതത്തിന്‍റെ ശക്തിസ്രോതസ്: മാര്‍ ആലഞ്ചേരി
Sunday, June 11, 2023 12:24 AM IST
ചങ്ങനാശേരി: ദൈവവചനം ക്രൈസ്തവ ജീവിതത്തിന്‍റെ ശക്തിസ്രോതസാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നൂറുമേനി ദൈവവചന മനഃപാഠമത്സരത്തിലെ വിജയികളുടെ നൂറുമേനി മഹാസംഗമം എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ.

സഭയുടെ സാമൂഹിക കാരുണ്യ പ്രവര്‍ത്തനം വചനത്തിന്‍റെ പൂര്‍ത്തീകരണമാണ്. മറ്റ് രൂപതകള്‍ക്ക് എന്നും മാര്‍ഗദര്‍ശനം പകരുന്ന ചങ്ങനാശേരി അതിരൂപതയില്‍ ആവിഷ്‌കരിച്ച നൂറുമേനി വചന മനഃപാഠ മത്സര പദ്ധതി മാതൃകാപരമാണ്.

കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധനത്തിനും വചന പഠനത്തിനും ആധുനിക സാങ്കതിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം- അദ്ദേഹം ഒാർമിപ്പിച്ചു. നൂറുമേനി സീസൺ ടു പ്രഖ്യാപനവും കർദിനാൾ നിര്‍വഹിച്ചു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വചനം സ്വന്തമാക്കുന്നതാണ് മഹത്തായ സമ്പത്തെന്നും വചനം ജീവിതത്തെ വിശുദ്ധീകരിക്കുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.

സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്, നടനും സംവിധായകനുമായ ജോണി ആന്‍റണി, അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ് കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി സംഘാടകസമിതി ചെയര്‍മാന്‍ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മാക് ടിവി ഡയറക്ടര്‍ ഫാ.ആന്‍റണി എത്തയ്ക്കാട്ട്, ഡോ.റൂബിള്‍ രാജ്, ഡോ.പി.സി. അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


മത്സരത്തില്‍ വിജയികളായ കുടുംബങ്ങളെ ആദരിച്ചു

നൂറുമേനി ഗ്രാന്‍ഡ് ഫിനാലെ ഓഡിയോ വിഷ്വല്‍ മെഗാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടനാട് റീജണിലെ കായല്‍പ്പുറം സെന്‍റ് ജോസഫ് ഇടവകയിലെ കൊച്ചുറാണി സിബിച്ചന്‍ പറപ്പള്ളി ആന്‍ഡ് ഫാമിലി, രണ്ടാം സ്ഥാനം നേടിയ ചങ്ങനാശേരി റീജണിലെ സെന്‍റ് മേരീസ് പാറേല്‍ ഇടവക ടി.ടി. ജോണ്‍ കുംഭവേലില്‍ ആന്‍ഡ് ഫാമിലി, മൂന്നാംസ്ഥാനം നേടിയ തിരുവനന്തപുരം റീജണിലെ പൊങ്ങുംമൂട് സെന്‍റ് അല്‍ഫോന്‍സ ഇടവക കെ.കെ. തോമസ് കുരിശുംമൂട്ടില്‍ ആന്‍ഡ് ഫാമിലി, നാലാം സ്ഥാനം കരസ്ഥമാക്കിയ സിമി സെബാസ്റ്റ്യന്‍ മങ്ങോട്ട് ആന്‍ഡ് ഫാമിലി, സുമ ജോസ് മുരിങ്ങമറ്റം ആന്‍ഡ് ഫാമിലി എന്നിവരെയും വ്യക്തിഗത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ലില്ലി ജേക്കബ് കോച്ചേരിപ്പടവിലിനെയും സമ്മേളനത്തില്‍ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.