കരുവന്നൂർ കേസ്: എ.സി. മൊയ്തീനുവേണ്ടി ഡൽഹിയിൽനിന്നു മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം
കരുവന്നൂർ കേസ്:  എ.സി.  മൊയ്തീനുവേണ്ടി ഡൽഹിയിൽനിന്നു മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം
Saturday, September 23, 2023 2:47 AM IST
തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്നു മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം.

ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ചചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള മുതിർന്ന അഭിഭാഷകനെത്തന്നെ കരുവന്നൂർ കേസിൽ ഹാജരാക്കാനാണു നീക്കം. ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല.
എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണു സിപിഎമ്മും നേതാക്കളും നീങ്ങുന്നത്.


ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഒരു സിറ്റിംഗിനുതന്നെ വലിയ തുക പ്രതിഫലം നൽകേണ്ടിവരുമെങ്കിലും കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മികച്ചയാളെത്തന്നെ കേസ് ഏൽപ്പിക്കുന്നതാണു നല്ലതെന്ന പാർട്ടി തീരുമാനത്തിനൊടുവിലാണ് ഡൽഹിയിൽനിന്ന് അഭിഭാഷകനെ ഇറക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ഇദ്ദേഹത്തെ സഹായിക്കാൻ കേരളത്തിൽനിന്നുള്ള അഭിഭാഷകരുടെ പാനലും ഉണ്ടാകും.
മൊയ്തീനെ അടുത്ത തവണ ചോദ്യംചെയ്യാൻ വിളിച്ചാൽ അറസ്റ്റിന് സാധ്യതയേറെയാണെന്ന അഭ്യൂഹം ശക്തമായിരിക്കേ മുൻകൂർ ജാമ്യമടക്കമുള്ള കാര്യങ്ങളുമായി സജീവമായി മുന്നോട്ടു പോവുകയാണു നേതൃത്വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.