കൊല്ലം: ലോക കേരളസഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിനെക്കുറിച്ച് വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണമെന്ന് ഗവര്‍ണര്‍ മാധ്യമ പ്രവർത്തരുടെ ചോദ്യത്തിന് മുറുപടിയായി പറഞ്ഞു.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ പരിപാടിക്ക് താന്‍ എന്തിന് പോകണം. കഴിഞ്ഞ മൂന്നു തവണയും പരിപാടിക്ക് ക്ഷണിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇപ്പോള്‍ അവര്‍ ക്ഷണിക്കുന്നത്. എന്തുകൊണ്ട് അവര്‍ നേരത്തേ അറിയിച്ചില്ല. തന്നോട് ചെയ്തത് എല്ലാം മനസിലുണ്ട്. കൊല്ലത്തുവച്ചും തനിക്കെതിരേ ആക്രമണശ്രമം ഉണ്ടായി.

ഇത്തരത്തില്‍ അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഒരിക്കലും ഉണ്ടാവില്ല. അക്രമ രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭരണഘടനയ്ക്കും നിയമത്തിനുമെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. അത്തരക്കാരുടെ പരിപാടിക്ക് പോകാന്‍ വേണ്ടിയാണോ നിങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. അവരുടെ പരിപാടിക്ക് താന്‍ ഒരിക്കലും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


സര്‍വകലാശാലകളില്‍ പോലും ആക്രമണം അഴിച്ചുവിടുകയാണ്. ഇതിന്‍റെ ഫലമായി വയനാട്ടില്‍ അടുത്തിടെയാണ് ഒരു വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമായത്. അക്രമം നടത്തുന്നവരെ സംരക്ഷിക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടും ഭരണഘടനയോടുമുള്ള നിഷേധമാണ്.

അക്രമത്തിന്‍റെയും ബോംബിന്‍റെയും സംസ്‌കാരത്തെയും തിരസ്‌കരിച്ച ജനങ്ങളെ, പ്രത്യേകിച്ച് കണ്ണൂരിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.