കൊച്ചി: ആലത്തൂര്‍ സ്‌റ്റേഷനില്‍ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഡിജിപി ഓണ്‍ലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി.

26ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഡിജിപി വിശദീകരിക്കണമെന്നാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ നിര്‍ദേശം.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂര്‍ സ്‌റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂര്‍ എസ്‌ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.


തുടര്‍ന്ന് ഹൈക്കോടതി വിഷയം പരിഗണിക്കുകയും സംസ്ഥാന പോലിസ് മേധാവിയോടടക്കം വിശദീകരണം തേടുകയും ചെയ്തിരുന്നു.

പോലിസിന് പെരുമാറ്റച്ചട്ടം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതായി ഡിജിപി വിശദീകരിച്ചിരുന്നു. എസ്‌ഐ കോടതിയിലെത്തി നേരത്തേ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.