തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച ഷാഫി പറന്പിൽ നിയമസഭാംഗത്വം രാജിവച്ചു. പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് പ്രതിനിധിയായിരുന്നു ഷാഫി പറന്പിൽ. ഇന്നലെ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഓഫിസിലെത്തി രാജിക്കത്ത് കൈമാറി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, കെ.കെ. രമ തുടങ്ങിയവരോടൊപ്പമെത്തിയാണ് ഫാഫി പറന്പിൽ രാജിക്കത്ത് കൈമാറിയത്. ഷാഫി രാജിവച്ചതോടെ പ്രതിപക്ഷത്തിന്‍റെ നിയമസഭയിലെ അംഗബലം 40 ആയി കുറഞ്ഞു.

ഇതോടൊപ്പം ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണൻ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല. ചേലക്കരയെയാണ് രാധാകൃഷ്ണൻ നിയമസഭയിൽ പ്രതിനിധീകരിച്ചത്.


തന്‍റെ വിജയം വടകരയുടെ രാഷ് ട്രീയബോധം തെളിയിക്കുന്നതാണെന്നു രാജിക്കത്തു നൽകിയ ശേഷം ഷാഫി പറന്പിൽ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ പാലക്കാട്ടെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥിയെ ജയിപ്പിക്കും.

നല്ല ഭൂരിപക്ഷത്തോടെ പാലക്കാട് നിലനിർത്താൻ യുഡിഎഫിന് സാധിക്കും. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തുണ്ടായ വികസനം അതിനൊരു കാരണമാകുമെന്നും ഷാഫി പറഞ്ഞു.