പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഒരാഴ്‌ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വടക്കേക്കര പോലീസ് കേസെടുത്തിരുന്നു. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പെൺകുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്.

കേസിൽ നിലപാട് മാറ്റിയ യുവതി, ഭർത്താവ് രാഹുൽ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതിനെത്തുടർന്ന് തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാട് മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വീഡിയോയും യുവതി പോസ്റ്റ് ചെയ്തു.


യുവതിയെ കാൺമാനില്ലെന്ന പരാതിയിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി വടക്കേക്കര പോലീസ് രേഖപ്പെടുത്തി.

മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു വിശ്വസിക്കുന്നില്ല. കേസിൽനിന്ന് രക്ഷപ്പെടാനായി രാഹുലിന്‍റെ ആളുകൾ ഒരുക്കിയ തന്ത്രമാണിതെന്നും പെൺകുട്ടി രാഹുലിന്‍റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നാണ് വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.