തിരുവനന്തപുരം: പാരിസ്ഥിതികാഘാതം കണക്കിലെടുത്തതിനാൽ സംസ്ഥാനത്ത് പല വൻകിട ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാൻ കഴിയാതെ പോയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.

പാരിസ്ഥിതിക, സാമൂഹ്യ എതിർപ്പുകൾ കാരണമാണ് ഇവ നടപ്പാക്കാൻ സാധിക്കാത്തത്. പരിസ്ഥിതി സൗഹൃദ ഊർജോത്പാദന മാർഗമായ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കും.


സംസ്ഥാനത്ത് 1.44 ലക്ഷം പേർ 808.89 മെഗാവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നടപ്പാക്കിയ സൗര പദ്ധതിയിലുടെയും കേന്ദ്രസബ്സിഡി സ്കീം പ്രകാരവും സ്വന്തം നിലയ്ക്ക് സ്ഥാപിച്ച സൗരോർജ നിലയങ്ങളും ഇതിലുൾപ്പെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.