തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ രീതിയിലും മൂല്യനിർണയത്തിലും കാലോചിതമായി പരിഷ്കരണം കൊണ്ടുവരാൻ അധ്യാപക കോണ്‍ക്ലേവ് കൈക്കൊണ്ട തീരുമാനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചുവെന്നും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന എഴുത്തു പരീക്ഷാ രീതിയിലും മൂല്യനിർണയ പ്രക്രിയയിലും കാലോചിത മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് എം. വിജിൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.


2005ലാണ് നിരന്തര മൂല്യനിർണയം കൊണ്ടുവന്നത്. ദേശീയ-സംസ്ഥാന അസസ്മെന്‍റ് സർവേകളിൽ സംസ്ഥാനം മുന്നിലാണെങ്കിലും ചില വിഷയങ്ങളിൽ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിലവിൽ നിരന്തര, സമഗ്ര വിലയിരുത്തലാണുള്ളത്. മൂല്യനിർണയത്തിലെ ഗുണനിലവാരം കൊണ്ടു മാത്രം വിലയിരുത്തൽ പൂർണമാകില്ലെന്നും മന്ത്രി പറഞ്ഞു.