പാലക്കാട്: ഒ.വി. വിജയൻ സ്മാരക സാഹിത്യ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. ശരീരദൂരം, ഹൈന്ദവം എന്നീ സമാഹാരങ്ങൾക്ക് കെ.പി. രാമനുണ്ണി കഥാപുരസ്കാരത്തിന് അർഹനായി.

124 എന്ന നോവലിന് വി. ഷിനിലാൽ നോവൽ പുരസ്കാരവും, തേറ്റ എന്ന കഥയ്ക്ക് ജിൻഷ ഗംഗ യുവകഥാ പുരസ്കാരവും നേടി. പാത്തുമ്മയുടെ വീട് എന്ന കഥയിലൂടെ ഹരികൃഷ്ണൻ തച്ചാടൻ പ്രത്യേക ജൂറി പരാമർശം നേടി.

കഥയ്ക്കും നോവലിനും 25,000 രൂപ വീതവും യുവകഥയ്ക്ക് 10,000 രൂപയും, പ്രശസ്തി പത്രം, ഫലകം എന്നിവയും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. 2022 ഡിസംബർ വരെയുള്ള മൂന്നു വർഷങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾക്കാണ് പുരസ്കാരം.


ആഷാമേനോൻ, ഡോ.സി.പി. ചിത്രഭാനു, രഥുനാഥൻ പറളി, ജ്യോതിഭായ് പരിയാടത്ത്, മോഹൻദാസ് ശ്രീകൃഷ്ണപുരം, ഡോ.സി. ഗണേഷ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

ജൂലൈ രണ്ടിന് ഒ.വി. വിജയന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ചെയർമാൻ ടി.കെ. നാരായണദാസും സെക്രട്ടറി ടി.ആർ. അജയനുമാണ് പത്രസമ്മേളനത്തിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.