കണ്ണൂർ: തന്നെക്കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. “ആദ്യമേ പുരപ്പുറം തൂക്കാൻ പറ്റുമോ‍? നിലവിൽ പ്ലാനുകൾ ഒന്നുമില്ല. വകുപ്പ് പഠിക്കണം. മന്ത്രിയാകാനില്ലെന്നു തെരഞ്ഞെടുപ്പിനു മുമ്പേ പറഞ്ഞിട്ടുണ്ട്.

എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണു പ്രയോരിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരാർജിയും മുകുന്ദേട്ടനുമായി 1991 കാലഘട്ടത്തിൽ തുടങ്ങിയ ബന്ധമാണ്. നായനാരോടും ശാരദടീച്ചറോടും നല്ലൊരു ആത്മബന്ധമുണ്ട്.


ഇടയ്ക്കിടെ ഞാൻ ശാരദാസിൽ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വന്നപ്പോൾ സന്തോഷമുണ്ട്. കണ്ണൂരും കൂടെ നിങ്ങൾ എനിക്ക് തരണം’’- സുരേഷ് ഗോപി പറഞ്ഞു.