തിരുവനന്തപുരം: വാർഡ് വിഭജന ബിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മന്ത്രി എം.ബി രാജേഷ്. ജനാധിപത്യ മര്യാദ കാട്ടിയില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആക്ഷേപം അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.

ഒന്നുകിൽ പ്രതിപക്ഷത്തിന് അമളി പറ്റിയതാണ്. അല്ലെങ്കിൽ ബോധപൂർവം ആരോപണം ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ ചില മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


മദ്യനയം ചർച്ച തുടങ്ങി

മദ്യനയത്തിൽ ചർച്ച തുടങ്ങിയതായി മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. ബാർ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.