തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അർഹമായ ആനുകൂല്യങ്ങളുടെ കുടിശിക വൈകാതെ നൽകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും അർഹമായ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്നു സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശികയും വൈകാതെ നൽകുമെന്നു ധനമന്ത്രി പറഞ്ഞു.


കോവിഡ് കാലം മുതൽ ജീവനക്കാരുടെ ലീവ് സറണ്ടറിന് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പെൻഷൻ പരിഷ്കരണ കുടിശികയിൽ നാലു ഗഡു കുടിശികയുള്ളതിൽ മൂന്നു ഗഡുവും നൽകി. വളരെ കുറച്ചു സംസ്ഥാനങ്ങൾ മാത്രമാണ് ജീവനക്കാരുടെ ശന്പളപരിഷ്കരണം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.