ചാലക്കുടി: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിട്ടാലും ഇല്ലെങ്കിലും ജനമനസിൽ വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഇതു ജനങ്ങളുടെ മനസിൽ എഴുതിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻ ചാണ്ടി സ്കോളർഷിപ് വിതരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചാണ്ടി ഉമ്മൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു.

വിഴിഞ്ഞത്തിനുവേണ്ടി പ്രധാന കാര്യങ്ങൾ ചെയ്തത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ഇതു മായ്ച്ചുകളയാൻ ശ്രമിക്കുന്നതു ചരിത്രനിഷേധമാണെന്നും ഇല്ലായ്മചെയ്യാൻ ശ്രമിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


പഴയ നിലപാടിൽനിന്നു മാറി പദ്ധതി നടപ്പിലാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നു. എന്നാൽ, ചടങ്ങിൽ പ്രതിപക്ഷനേതാവിനെ എന്തുകൊണ്ട് വിളിച്ചില്ല. തുടർച്ചയായി തിരിച്ചടികൾ ഉണ്ടായിട്ടും പാഠംപഠിക്കുന്നില്ലെന്നും കേന്ദ്രത്തിലെ ബിജെപി സർക്കാരും പിണറായി വിജയൻ സർക്കാരും ഒരുപോലെയാണെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.