കൊച്ചി: ജൂണിയര്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഗോവിന്ദ് (21), സുജിത്ത് (21) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ജയകുമാറിന്‍റെ മേല്‍നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ്‌ഐ സുനില്‍ അറസ്റ്റ് ചെയ്തത്.

കോളജിനുപുറത്ത് വീടെടുത്തു താമസിക്കുന്ന പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ അവിടേക്കു വിളിച്ചുവരുത്തിയാണ് ക്രൂരമായി മര്‍ദിച്ചത്. ‌


കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതികളുടെ സുഹൃത്തുക്കള്‍ക്കെതിരേ ഇപ്പോള്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നു. റാഗിംഗ് തന്നെയായിരുന്നു അന്നും പരാതിക്കു കാരണം. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ജൂണിയര്‍ വിദ്യാര്‍ഥിയെ പ്രതികളുടെ താമസസ്ഥലത്തേക്കു വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.