കൊച്ചി: പീഡനക്കേസില്‍ പ്രതിയായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെതിരേ ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം വേണ്ടവിധമല്ലെന്നു ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ അഞ്ചു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.


എഡിജിപി റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ഹർജി വീണ്ടും ഓഗസ്റ്റ് അഞ്ചിനു പരിഗണിക്കാന്‍ മാറ്റി.