ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിരൂപ കൈക്കലാക്കി രാജ്യംവിട്ട വിവാദവ്യവസായി മെഹുൽ ചോക്സിക്കെതിരേ ഇന്‍റർപോളിന്‍റെ റെഡ്കോർണർ നോട്ടീസ്. കേസന്വേഷിക്കുന്ന സിബിഐയുടെ അഭ്യർഥനയെത്തുടർന്നാണ് രാജ്യാന്തര അന്വേഷണസംഘമായ ഇന്‍റർപോളിന്‍റെ നടപടി.

തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ജനുവരിയോടെയാണു ചോക്സി രാജ്യംവിട്ടത്. ഇപ്പോൾ ആന്‍റിഗ്വയിലാണിദ്ദേഹം. നേരത്തെ തന്നെ ചോക്സി ആന്‍റിഗ്വയിലെ പൗരത്വം നേടിയിരുന്നു.


വജ്രവ്യാപാര കന്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്‍റെ എംഡിയായ മുകുൾ ചോക്സിക്കൊപ്പം അനന്തരവൻ നീരവ് മോദിയും കുടുംബവും ഇന്ത്യ വിട്ടിരുന്നു.