ന്യൂഡൽഹി: മണിപ്പുരിലെ നോംഗ്പോക് സെക്മായി രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ 16,671 പോലീസ് സ്റ്റേഷനുകളിൽനിന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച സ്റ്റേഷൻ കണ്ടെത്തിയത്. രാജ്യത്തെ മികച്ച പത്തു സ്റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിന് ഇടമില്ല. തമിഴ്നാട്ടിലെ സേലം നഗരത്തിലെ സുരമംഗലമാണു മികച്ച രണ്ടാമത്തെ സ്റ്റേഷനായും അരുണാചൽപ്രദേശിലെ ചാംഗ്ലംഗ് ജില്ലയിലെ ഖർസംഗ് മൂന്നാമത്തെ മികച്ച സ്റ്റേഷനായും തെരഞ്ഞെടുക്കപ്പെട്ടത്.

ഛത്തീസ്ഗഡ്, ഗോവ, ആൻഡമാൻ, സിക്കിം, ഉത്തർപ്രദേശ്, ദാദ്ര നഗർ ഹവേലി, തെലുങ്കാന എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകൾ യഥാക്രമം നാലു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലെത്തി.

സ്വത്തുതർക്കം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ദുർബല വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, കാണാതായവരുടെ വിവരങ്ങൾ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഓരോ പോലീസ് സ്റ്റേഷനും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയാറാക്കിയത്. അതത് സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വിലയിരുത്തിയശേഷമായിരുന്നു മികച്ച സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.


16,671 പോലീസ് സ്റ്റേഷനുകളിൽനിന്ന് 75 എണ്ണം അടുത്ത ഘട്ടത്തിലേക്കു തെരഞ്ഞെടുത്തു. ഇതിൽനിന്നാണ് പത്തെണ്ണം അടങ്ങിയ അന്തിമ പട്ടിക തയാറാക്കിയത്. ഗ്രാമീണമേഖലകളിലെയും ചെറുപട്ടണങ്ങളിലെയും പോലീസ് സ്റ്റേഷനുകളാണു അന്തിമ പട്ടികയിൽ ഇടം നേടിയത്. 2015ൽ ഗുജറാത്തിലെ കച്ചിൽ നടന്ന ഡിജിപിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച നിർദേശങ്ങളനുസരിച്ചായിരുന്നു രാജ്യത്തെ പോലീസ് സ്റ്റേഷനുകൾക്കു റാങ്കിംഗ് നല്കാൻ തീരുമാനിച്ചത്.