മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു
Sunday, December 5, 2021 12:42 AM IST
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ 4:30 നായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്നു. കരളിലെ അണുബാധയുൾപ്പെടെ പ്രശ്നങ്ങളാണ് മരണകാരണം.

രാജ്യത്തെ ടെലിവിഷൻ ജേർണലിസത്തിന്‍റെ തുടക്കക്കാരിലൊരാളായ വിനോദ് ദുവ എൻഡിടിവി, ദൂരദർശൻ, സഹാറ ടെലിവിഷൻ എന്നിവയിൽ ദീർഘകാലം പ്രവർത്തിച്ചു. 1996 ൽ രാംനാഥ് ഗോയങ്ക പുരസ്കാരം നേടി. ഒരു ടെലിവിഷൻ ജേർണലിസ്റ്റിന് ആദ്യമായി ഈ പുരസ്കാരം ലഭിക്കുന്നത് വിനോദ് ദുവയിലൂടെയാണ്. 2008 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.


തെരുവനാടകങ്ങളിലും സജീവമായിരുന്നു.2020 ൽ യുട്യൂബിലൂടെ സംപ്രേഷണം ചെയ്ത ഒരു പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചതിന്‍റെ പേരിൽ ദുവക്കെതിരേ കേസ് എടുത്തിരുന്നു. തുടർന്ന് സുപ്രീംകോടതി കേസ് റദ്ദാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.