പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യം: സോണിയ
പ്രവർത്തനശൈലി  മാറ്റേണ്ടതു കാലഘട്ടത്തിന്‍റെ  ആവശ്യം: സോണിയ
Saturday, May 14, 2022 1:18 AM IST
ഉദയ്പുർ: സംഘടനയിൽ അടിയന്തരമായി മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് ചിന്തൻശിബിരത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മൂന്നുദിവസത്തെ ചിന്തൻ ശിബിരം അസാധാരണ സാഹചര്യം അസാധാരണ നടപടികൾ ആവശ്യപ്പെടുന്നു. മുന്പെങ്ങുമില്ലാത്ത സ്ഥിതിയിലാണു പാർട്ടി. നിലനിൽക്കാനായല്ല മറിച്ച് മുന്നോട്ടുനീങ്ങാനാണു മാറ്റമെന്നു സോണിയ പറഞ്ഞു.

ചെറിയ സർക്കാർ വലിയ ഭരണം എന്ന മുദ്രാവാക്യംകൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഇപ്പോൾ സമൃദ്ധമായും വേദനാജനകമായും വ്യക്തമായിട്ടുണ്ട്.


രാജ്യത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിലനിർത്തുക, ഭയത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും നിരന്തരമായ അവസ്ഥയിൽ ജീവിക്കാൻ ആളുകളെ നിർബന്ധിക്കുക, നമ്മുടെ സമൂഹത്തിന്‍റെ അവിഭാജ്യ ഘടകവും നമ്മുടെ റിപ്പബ്ലിക്കിലെ തുല്യപൗരന്മാരുമായ ന്യൂനപക്ഷങ്ങളെ ഇരകളാക്കാനും പലപ്പോഴും ക്രൂരമായി പീഡിപ്പിക്കാനും ശ്രമിക്കുന്നു-സോണിയ കൂട്ടിച്ചേർത്തു.

രാജ്യമെന്പാടുമുള്ള 450 ലധികം കോണ്‍ഗ്രസ് നേതാക്കൾ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.