മദ്രസകളിൽ ദേശീയഗാനം: യോഗിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് ഷാനവാസ് ഹുസൈൻ
Sunday, May 15, 2022 1:24 AM IST
പാറ്റ്ന: ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്‍റെ തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്ന് ബിഹാറിലെ മുതിർന്ന ബിജെപി നേതാവ് സയ്യദ് ഷാനവാസ് ഹുസൈൻ.

താൻ പഠിച്ച മദ്രസയിൽ ജനഗണമന ആലപിച്ചിരുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർമിക്കുന്നുവെന്നു പറഞ്ഞ ഹുസൈൻ, മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നില്ല എന്നറിയുന്നതിൽ അദ്ഭുതം തോന്നുന്നുവെന്നും രാജ്യത്തോടു ബഹുമാനം പ്രകടിപ്പിക്കുന്നതിൽ എന്താണു പ്രശ്നമെന്നും ചോദിച്ചു. മദ്രസകളിൽ ക്ളാസുകൾ ആരംഭിക്കുന്നതിനുമുന്പ് ദേശീയഗാനം ആലപിക്കണമെന്നാണ് യുപി സർക്കാർ ഉത്തരവിട്ടത്. തങ്ങളുടെ മതവിശ്വാസങ്ങളുമായി രവീന്ദനാഥ ടാഗോർ എഴുതിയ ഗാനം ഒരുതരത്തിലും ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് യുപിയിലെ ചില മുസ്‌ലിം പണ്ഡിതർ അഭിപ്രായപ്പെട്ടിരുന്നു.


ഈ വിഷയത്തിൽ ബിഹാർ നിയമസഭയിൽ ബിജെപിയും എഐഎംഐഎമ്മും ഏറ്റുമുട്ടിയിരുന്നു. ദേശീയഗാനം ആലപിക്കാൻ മടിയുള്ളവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് ചില ബിജെപി അംഗങ്ങൾ നിയമസഭയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.