മധുരൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ അണ്ണാ ഡിഎംകെയിൽ അധികാരത്തർക്കം കൂടുതൽ രൂക്ഷമാകുന്നു. മുൻമുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഏകനേതൃത്വം എന്ന നിലപാടിനെ വെല്ലുവിളിച്ച് അണികളിലേക്ക് ഇറങ്ങാനാണ് പാർട്ടിയിൽ അപ്രസക്തനായ ഒ. പനീർശെൽവത്തിന്‍റെ തീരുമാനം. അണികൾ ഒപ്പമുണ്ടെന്നും ഏകാധിപതികളെ അവർ ശിക്ഷിക്കുമെന്നും പ്രഖ്യാപിച്ച അദ്ദേഹം തെക്കൻമേഖലയിൽ പര്യടനം നടത്തുമെന്നും പ്രഖ്യാപിച്ചു.

അതേസമയം പാർട്ടി നിയന്ത്രണം സ്വന്തമാക്കാൻ ശ്രമിക്കുന്ന വി.കെ. ശശികല വടക്കൻമേഖലയിൽ പര്യടനം തുടങ്ങി. മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികലയ്ക്ക് തിരുവാലൂർ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

ഇരട്ടനേതൃത്വം തുടരണമെന്ന പനീർശെൽവത്തിന്‍റെ ആവശ്യം വ്യാഴാഴ്ച ചെന്നൈയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം അംഗീകരിച്ചില്ല. യോഗത്തിൽ ബഹളം രൂക്ഷമായതോടെ പനീർശെൽവം പക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.