ഐഎസ്ആർഒയ്ക്ക് വീണ്ടും സുവർണ നേട്ടം; വണ്‍വെബ് ദൗത്യം വിജയം
ഐഎസ്ആർഒയ്ക്ക് വീണ്ടും സുവർണ നേട്ടം; വണ്‍വെബ് ദൗത്യം വിജയം
Monday, March 27, 2023 12:43 AM IST
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വണ്‍വെബ്ബ് ദൗത്യം വിജയകരം. ഇന്നലെ രാവിലെ ഒന്പതിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹ ഇന്‍റർനെറ്റ് സർവീസ് ദാതാവായ വണ്‍ വെബ്ബുമായി ഇസ്രോ കൈകോർക്കുന്ന രണ്ടാം ദൗത്യമാണിത്.

ഐഎസ്ആർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം 3 ആണ് ആറാം ദൗത്യത്തിൽ 36 ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. രണ്ട് ബാച്ചുകളിലായി എട്ട് വീതം പതിനാറ് ഉപഗ്രഹങ്ങൾ ഇതിനോടകം വിക്ഷേപിച്ചുകഴിഞ്ഞു. പത്തൊന്പതാം മിനിറ്റിൽ നാലു വീതം രണ്ടു ബാച്ചുകളിലായാണ് ആദ്യ സെറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. തുടർന്നു 36ാം മിനിറ്റിൽ രണ്ടാമത്തെ ബാച്ചും വിക്ഷേപിച്ചു. ഇനി 20 ഉപഗ്രഹങ്ങളാണു വിക്ഷേപിക്കാനുള്ളത്. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള എൽവിഎം 3 എന്ന വിക്ഷേപണ വാഹനത്തിന്‍റെ എറ്റവും ഭാരമേറിയ ദൗത്യമായിരുന്നു ഇത്. ആകെ 5805 കിലോഗ്രാം ഭാരമാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. വിക്ഷേപണം കഴിഞ്ഞു പത്തൊന്പതാം മിനിറ്റിൽ ആദ്യ ഉപഗ്രഹം വേർപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലെ ഇന്ധനം പുറത്തേക്കൊഴുക്കി ദിശാമാറ്റം നടത്തിയാണു മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്തേക്ക് എത്തിച്ചത്.

ദൗത്യത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഇസ്രോ ചെയർമാൻ സോമനാഥ് അനുമോദിച്ചു. ഭാരമുള്ള പേലോഡുകളെ ഭ്രമണപഥത്തിൽ എത്തിക്കാമെന്ന് വീണ്ടും ഇസ്രോ തെളിയിച്ചെന്നും കൂടുതൽ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇസ്രോ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ പിഎസ്എൽവിയുടെ വാണിജ്യ വിക്ഷേപണം ഉണ്ടാകുമെന്നു ചെയർമാൻ വ്യക്തമാക്കി.


ഈ സാങ്കേതിക വിദ്യയുടെയും രണ്ടാം പരീക്ഷണമാണിത്. 2022 ഒക്ടോബറിൽ എൽവിഎം 3 ഉപയോഗിച്ചുള്ള ആദ്യ വണ്‍ വെബ്ബ് ദൗത്യത്തിലാണ് ഈ സംവിധാനം ആദ്യമായി പരീക്ഷിച്ചത്. രണ്ടു വിക്ഷേപണങ്ങൾക്കുമായി ആയിരം കോടി രൂപയുടെ കരാറാണ് ന്യൂ സപേസ് ഇന്ത്യ വഴി വണ്‍ വെബ്ബ് ഇസ്രോയ്ക്കു നൽകുന്നതെന്നാണു റിപ്പോർട്ട്. യഥാർഥ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ദൗത്യംകൂടി വിജയകരമായി പൂർത്തിയാക്കുന്നതോടെ ബഹിരാകാശ വിപണയിൽ ഐഎസ്ആർഒയുടെയും എൽവിഎം 3യുടെയും മൂല്യമുയരും. വണ്‍ വെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്. ലോകവ്യാപക ഉപഗ്രഹ ഇന്‍റർനെറ്റ് സംവിധാനം ലക്ഷ്യമിടുന്ന വണ്‍വെബ്ബിന് ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂർത്തിയാക്കാനാകും. ’ഇന്ത്യയിൽനിന്നുള്ള വണ്‍വെബിന്‍റെ രണ്ടാമത്തെ ഉപഗ്രഹ വിന്യാസമാണിത്. ദൗത്യം യുകെയും ഇന്ത്യൻ ബഹിരാകാശ വ്യവസായങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണ്’ -വണ്‍വെബ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വർഷംതന്നെ ആഗോള സേവനങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഭാരതി എയർടെൽ ആണ് കന്പനിയിലെ പ്രധാന നിക്ഷേപകരിലൊന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.