കെ- ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷ നേതാവ്
കെ- ഫോണ്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷ നേതാവ്
Tuesday, May 30, 2023 1:43 AM IST
കൊച്ചി: കെ- ഫോണ്‍ ഉദ്ഘാടനവും ബന്ധപ്പെട്ട പരിപാടികളും യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്ക് യുഡിഎഫ് എതിരല്ല. അതിനു പിന്നിലെ അഴിമതിയെ എതിര്‍ക്കുന്നതുകൊണ്ടാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. രേഖകള്‍സഹിതമാണു പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ പ്രതിപക്ഷ നേതാവ് പറഞ്ഞു.

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസംകൊണ്ട് 20 ലക്ഷം പേര്‍ക്കു സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴുവര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്കു മാത്രമാണ് കണക്‌ഷന്‍ കൊടുക്കുന്നത്.

1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി കാമറ ഇടപാടിലെ അതേ കമ്പനികള്‍തന്നെയാണു കെ- ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല.


പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടും. ബ്രഹ്‌മപുരം, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളിലും ഇതാണു നടന്നത്.

സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിനുതന്നെ തീയിടുന്ന അവസ്ഥയാണു നിലനില്‍ക്കുന്നത്. അഴിമതിക്കു മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളുണ്ടെങ്കില്‍ അതു പ്രസിദ്ധീകരിക്കാന്‍ ധനമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.