ജെഡി-എസ് എൻഡിഎയിൽ ചേർന്നേക്കും
ജെഡി-എസ് എൻഡിഎയിൽ ചേർന്നേക്കും
Thursday, June 8, 2023 3:21 AM IST
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡി-എസ് ബിജെപി നേതൃത്വം നല്കുന്ന എൻഡിഎയുടെ ഭാഗമായി മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. ഈയിടെ ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി നടത്തിയ ഡൽഹി സന്ദർശനങ്ങളാണ് അഭ്യൂഹങ്ങൾ ശക്തമാക്കുന്നത്.

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ബിജെപിയുമായുള്ള സഖ്യം പ്രാവർത്തികമായാൽ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിൽ ജെഡി-എസ് മത്സരിക്കുമെന്നാണു റിപ്പോർട്ട്. കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.

ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന സൂചന ചൊവ്വാഴ്ച ജെഡി-എസ് സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ നല്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പല പാർട്ടികളും ബിജെപിയുമായി പ്രത്യക്ഷമായും പരോക്ഷമായും സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് ദേവ ഗൗഡ പറഞ്ഞിരുന്നു. കർണാടകയിൽ മുന്പ് ബിജെപിയും ജെഡി-എസും ഒരുമിച്ച് ഭരിച്ചിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ മത്സരിച്ചിട്ടില്ല.


നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡി-എസിന് വൻ തിരിച്ചടി നേരിട്ടിരുന്നു. വെറും 19 സീറ്റാണു പാർട്ടിക്കു ലഭിച്ചത്. സ്വാധീനമേഖലകളിലെല്ലാം കോൺഗ്രസ് കടന്നുകയറി. മുസ്‌ലിം വോട്ടും പാർട്ടിക്കു നഷ്ടമായി. ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കണമെങ്കിൽ ബിജെപിയുമായി സഖ്യം വേണമെന്ന നിലപാടിലാണു പാർട്ടി നേതൃത്വം.

ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പാറ്റ്നയിൽ വിളിച്ചുചേർത്തിട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ജെഡി-എസിനു ക്ഷണമില്ല. ഇന്നലെ ദേവഗൗഡയുമായി കാഷ്മീർ മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള കൂടിക്കാഴ്ച നടത്തി. ദേവഗൗഡയുടെ വീട്ടിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഫാറുഖ് അബ്ദുള്ളയുടേത് ഔപചാരിക സന്ദർശനമായിരുന്നുവെന്നും രാഷ്‌ട്രീയം ചർച്ച ചെയ്തില്ലെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.