പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നടപടി സ്വീകരിക്കും: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട്  റദ്ദാക്കാൻ നടപടി സ്വീകരിക്കും:  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
Friday, May 24, 2024 6:32 AM IST
കൽബുർഗി: ലൈംഗിക പീഡന ക്കേസിൽ പ്രതിയായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പ്രജ്വലിനെ രാജ്യത്തേക്കു തിരികെയെത്തിക്കുന്നതിന് സഹകരിക്കാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രജ്വൽ വിദേശത്തേക്കു കടക്കുന്നതിനു മുൻപ് കേസെടുക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രഹ്ലാദ് ജോഷി ചോദിച്ചു. വിഷ‌യത്തിൽ കേന്ദ്രത്തിന്‍റെ മേൽ കുറ്റം ചുമത്താനും രാഷ്‌ട്രീയം കളിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.


പ്രജ്വലിന്‍റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടാമതും പ്രധാനമന്ത്രിക്കു കത്തയച്ചതു സംബന്ധിച്ച ചോദ്യത്തിനു മറുപ‌ടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. ഗുരുതരമായ കേസാണിത്. പ്രജ്വൽ അന്വേഷണം നേരിടേണ്ടിവരും.

കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ശിക്ഷയനുഭവിക്കേണ്ടി വരും. എന്നാൽ കർണാടക സർക്കാർ കേസ് അന്വേഷിക്കുന്നതിനപ്പുറം രാഷ്‌ട്രീയവത്കരിക്കാനാണു ശ്രമിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി കുറ്റപ്പെ‌ടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.