വോട്ടിനായി ഇന്ത്യ മുന്നണി മുജ്റ നൃത്തമാടുന്നു: മോദി
വോട്ടിനായി ഇന്ത്യ മുന്നണി  മുജ്റ നൃത്തമാടുന്നു: മോദി
Sunday, May 26, 2024 1:02 AM IST
ബക്സർ/പാറ്റ്ന: ദളിതരുടെയും പിന്നാക്കക്കാരുടെയും സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

മുസ്‌ലിം വോട്ട്ബാങ്കിനായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണി മുജ്റ നൃത്തമാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ ബക്സാർ, കാരക്കാട്ട്, പാടലിപുത്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലാണു പ്രധാനമന്ത്രിയുടെ വിവാദ പരാമർശം.

‘ജനങ്ങളെ ഭീതിയിലാഴ്ത്താനാണു പ്രതിപക്ഷ സഖ്യത്തിന്‍റെ ശ്രമം. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്‌ലിംകൾക്കു നൽകാനുള്ള ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതികൾ തകർക്കുമെന്ന് ഈ മണ്ണിൽനിന്ന് ഞാൻ പ്രഖ്യാപിക്കുകയാണ്. പ്രതിപക്ഷ മുന്നണി വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരും. അവരുടെ വോട്ട് ബാങ്കിനെ സന്തോഷിപ്പിക്കാൻ മുജ്റ നൃത്തമാടും’- പ്രധാനമന്ത്രി പറഞ്ഞു. 


പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. മോദി പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നു പറഞ്ഞ പ്രിയങ്ക ഒരു പ്രധാനമന്ത്രിയും ഇത്തരമൊരു ഭാഷ ഉപയോഗിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

‘മോദിജി എന്താണു പറയുന്നത്? പദവിയുടെ മാന്യത നിലനിർത്തേണ്ടത് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമല്ലേ? ഞങ്ങൾ പ്രധാനമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്‍റെ യഥാർഥ മുഖമാണ് ഇപ്പോൾ കാണുന്നത്. അദ്ദേഹം ഒരു രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യം മറക്കുകയാണ്’-പ്രിയങ്ക അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.