മഹേന്ദ്രഘട്ട്: കോൺഗ്രസ് ഹരിയാനയിൽ അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗത്തിൽനിന്നും സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്കു നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഒബിസി വിഭാഗത്തിനു സംവരണം നൽകണമെന്ന കലേക്കർ കമ്മീഷൻ ശിപാർശ കോൺഗ്രസ് വർഷങ്ങളോളം നടപ്പാക്കാതെയിരുന്നതായും ഷാ ആരോപിച്ചു. ഇന്ദിരാഗാന്ധി മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് കോൾ‌ഡ് സ്റ്റോറേജിൽ‌ വച്ചു.

1990ൽ ഇതു നടപ്പാക്കിയപ്പോൾ രാജീവ് ഗാന്ധി രണ്ടരമണിക്കൂറോളം ഒബിസി സംവരണത്തെ എതിർത്തു സംസാരിച്ചു. പിന്നാക്കവിഭാഗങ്ങളിൽനിന്നു തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിൽ മുസ്‌ലിംകൾക്കു നൽകിയത്.


ഇതുപോലെ കോൺഗ്രസ് ഹരിയാനയിൽ അധികാരത്തിലെത്തിയാലും നടക്കുമെന്ന് ഷാ പറഞ്ഞു. ഹരിയാനയിൽ മുസ്‌ലിം സംവരണം അനുവദിക്കില്ലെന്ന് ബിജെപി ഉറപ്പുനൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.