പാറ്റ്ന: വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) അധ്യക്ഷനും ബിഹാർ മുൻ മന്ത്രിയുമായ മുകേഷ് സഹാനിയുടെ പിതാവ് വീട്ടിൽ കുത്തേറ്റുമരിച്ചനിലയിൽ.

ദർഭംഗയിലെ ബിറൗളിലുള്ള സ്വവസതിയിലാണ് ജിതൻ സഹാനിയെ (70) മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അയൽക്കാരാണ് ജിതിൻ സഹാനിയെ മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ കണ്ടെത്തിയത്.

നെഞ്ചിലും വയറിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാത്രി വൈകിയാണ് ആക്രമിക്കപ്പെട്ടതെന്നാണു കരുതുന്നത്. വീടിനു സമീപം നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന്‍റെ ഉടമകളെ കണ്ടെത്താൻ പോലീസ് ശ്രമിച്ചുവരികയാണ്.


ജിതിൻ സഹാനിയുടെ കൊലപാതകം വേദനാജനകമാണെന്നും ബിഹാർ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു.