കരിനിയമങ്ങളെ വെല്ലുവിളിച്ച് കരിപൂശി പത്രങ്ങൾ
കരിനിയമങ്ങളെ വെല്ലുവിളിച്ച്  കരിപൂശി പത്രങ്ങൾ
Monday, October 21, 2019 10:55 PM IST
സിഡ്നി: അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ദിനപത്രങ്ങൾ ഒന്നാംപേജിൽ ‘കരിപൂശി’. ഒന്നാം പേജിൽ വാർത്തകൾക്കു പകരം കറുത്ത വരകൾ മാത്രം.

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന നിരവധി നിയമങ്ങളാണ് ഓസ്ട്രേലിയയിൽ അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നു പത്രങ്ങൾ കുറ്റപ്പെടുത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നവയാണ് ആ നിയമങ്ങൾ. 20 വർഷത്തിനുള്ളിൽ 60 കരിനിയമങ്ങളാണു മാധ്യമങ്ങളെ തടയാനായി ഉണ്ടാക്കിയത്. അഴിമതിയും അധികാര ദുർവിനിയോഗവും പുറത്തുകൊണ്ടുവരുന്നവരെ തുറുങ്കിലടയ്ക്കാവുന്ന വിധം 22 നിയമങ്ങളാണു കഴിഞ്ഞ മൂന്നുവർഷംകൊണ്ടു നടപ്പാക്കിയത്.


സിഡ്നി മോണിംഗ് ഹെറാൾഡ്, ദ ഏജ്, ദ ഓസ്ട്രേലിയൻ തുടങ്ങി രാജ്യത്തെ എല്ലാ പത്രങ്ങളും സംയുക്തമായാണ് ‘റൈറ്റ് ടു നോ’ എന്ന പേരിൽ ഒന്നാം പേജിൽ കരിപൂശി പത്രമിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.