ഇസ്രയേൽ-പലസ്തീൻ പ്രശ്നം: ചർച്ച തുടരുന്നു
ഇസ്രയേൽ-പലസ്തീൻ പ്രശ്നം: ചർച്ച തുടരുന്നു
Wednesday, May 26, 2021 11:54 PM IST
കെയ്റോ: ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ നീട്ടിക്കൊണ്ടു പോകുന്നതിന്‍റെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഈജിപ്തിലെത്തി ചർച്ച നടത്തി. ഇസ്രയേൽ, പലസ്തീൻ നേതാക്കളുമായുള്ള ചർച്ചയ്ക്കുശേഷമാണ് ബ്ലിങ്കൻ ഈജിപ്തിലെത്തിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അയൽരാജ്യങ്ങളുടെ പിന്തുണ തേടുകയെന്ന ലക്ഷ്യത്തോടെയാണു ബ്ലിങ്കന്‍റെ ഈ സന്ദർശനം.

ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽ-സിസിയുമായും ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂഴിക്കാഴ്ചയ്ക്കുശേഷം ബ്ലിങ്കൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും കൂടിക്കാഴ്ച നടത്തും. ഗാസാ പുനർനിമാർണത്തിന് അന്താരാഷ്‌ട്ര സഹായം തേടുമെന്നും ഹമാസിന്‍റെ കൈകളിലെത്താതെ നോക്കുമെന്നും ബ്ലിങ്കൻ ഇന്നലെ പറഞ്ഞു.


ഇസ്രയേൽ-പലസ്തീൻ സമാധാനത്തിന്‍റെ കേന്ദ്രം ഈജിപ്തും ജോർദാനുമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസുമായി സഖ്യത്തിലുള്ള ഇരു രാജ്യങ്ങളും ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ ഇടനിലക്കാരായി വർത്തിച്ചുവരുന്നു.

ഈജിപ്തിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കുശേഷമാണ് 11 ദിവസത്തെ യുദ്ധത്തിനു ശേഷം ഇപ്പോൾ വെടിനിർത്തലിനു ധാരണയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.