സമുദ്രത്തിനടിയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗായിൽ സുനാമി
സമുദ്രത്തിനടിയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗായിൽ സുനാമി
Sunday, January 16, 2022 1:32 AM IST
നുകു അലോഫ: പസഫിക് സമുദ്രത്തിനിടിയിലെ വന്പൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപുകളുടെ കൂട്ടമായ ടോംഗാ രാജ്യത്ത് സുനാമി. ഫിജി, ന്യൂസിലൻഡിന്‍റെ വടക്കൻ ദ്വീപ്, ഓസ്ട്രേലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു.

ടോംഗായിൽ ആളപായമുണ്ടായോ എന്നതിൽ വ്യക്തതയില്ല. കൊലയാളിത്തിരമാലകൾ തീരപ്രദേശത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജനങ്ങൾ ഉയർന്നപ്രേദശങ്ങളിലേക്കു മാറി. ടോംഗായിലെ തുപോവു നാലാമൻ രാജാവിനെ സൈന്യം തീരപ്രദേശത്തെ കൊട്ടാരത്തിൽനിന്ന് മാറ്റി.


തലസ്ഥാനമായ നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപർവതമാണ് ഉച്ചയ്ക്കു പൊട്ടിത്തെറിച്ചത്. എട്ടുമിനിട്ട് നീണ്ട ആദ്യ സ്ഫോടനത്തിന്‍റെ ഉഗ്രശബ്ദം 800 കിലോമീറ്റർ അകലെ ഫിജിയിൽ വരെ കേട്ടു. അഗ്നിപർവതത്തിൽനിന്നുള്ള ചാരവും പുകയും 20 കിലോമീറ്റർ അകലെ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.